Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu -- Yiddish -- Yoruba

Previous Book -- Next Book?

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി

റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം

Jump to Chapter: 01 -- 02 -- 03 -- 04 -- 05 -- 06 -- 07 -- 08
Jump to Chapter: 09 -- 10 -- 11 -- 12 -- 13 -- 14 -- 15 -- 16


പ്രവേശകം: വന്ദനംപറച്ചില്‍, ദൈവത്തിന്റെ നീതിയെ ഓര്‍ത്ത് ദൈവത്തിനു നന്ദി പറയുക എന്നതത്രെ തന്റെ ലേഖനത്തിന്റെ ഉദ്ദേശ്യം (റോമര്‍ 1:1-17)
മ) താരതമ്യനിരൂപണവും അപ്പോസ്തലിക ആശീര്‍വ്വാദവും (റോമര്‍ 1:1-7)
യ) റോമരെ സന്ദര്‍ശിക്കുവാനുള്ള പൌലോസിന്റെ ദീര്‍ഘകാല താല്പര്യം (റോമര്‍ 1:8-15)
ര) നിരന്തരമായ വിശ്വാസത്താല്‍ നമ്മിലുള്ള ദൈവനീതി സ്ഥിരീകരിക്കപ്പെട്ടും സാഫല്യമായും വരുന് (റോമര്‍ 1:16-17)
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
മ - സര്‍വ്വലോകവും ദുഷ്ടന്റെ അധീനതയില്‍ കിടക്കുന്നു; ദൈവം സകലരെയും തന്റെ നീതിയില്‍ വിധിക്കും (റോമര്‍ 1:18 - 3:20)
1. ജാതികള്‍ക്കെതിരെ ദൈവക്രോധം വെളിപ്പെടുന്നു (റോമര്‍ 1:18-32)

2. യഹൂദന്മാര്‍ക്കെതിരെ ദൈവക്രോധം വെളിപ്പെടുന് (റോമര്‍ 2:1 - 3:20)
മ) അന്യരെ വിധിക്കുന്നവന്‍ തന്നെത്താന്‍ കുറ്റം വിധിക്കുന് (റോമര്‍ 2:1-11)
യ) ന്യായപ്രമാണം അഥവാ മനസ്സാക്ഷി മനുഷ്യനെ കുറ്റപ്പെടുത്തുന് (റോമര്‍ 2:12-16)
ര) അറിവിനാലല്ല പ്രവൃത്തിയാലത്രെ മനുഷ്യന്‍ രക്ഷ പ്രാപിക്കുന്നത് (റോമര്‍ 2:17-24)
റ) പരിച്ഛേദന ആത്മികമായി പ്രയോജനം ചെയ്യുന്നില്ല (റോമര്‍ 2:25-29)

ല) യഹൂദന്മാര്‍ക്ക് ലഭിച്ച വിശേഷാധികാരം കോപത്തില്‍നിന്ന് അവരെ രക്ഷിക്കുന്നില്ല (റോമര്‍ 3:1-8)
3. സകല മനുഷ്യരും മലിനരും കുറ്റക്കാരുമാകുന്നു (റോമര്‍ 3:9-20)
ആ - വിശ്വാസത്താലുള്ള പുതിയ നീതീകരണം സകലമനുഷ്യര്‍ക്കും നല്കപ്പെട്ടിരിക്കുന് (റോമര്‍ 3:21 - 4:22)
1. ക്രിസ്തുവിന്റെ പ്രായശ്ചിത്ത മരണത്തില്‍ വെളിപ്പെട്ട ദൈവനീതി (റോമര്‍ 3:21-26)
2. ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ നാം നീതീകരിക്കപ്പെട്ടിരിക്കുന് (റോമര്‍ 3:27-31)

3. വിശ്വാസത്താലുള്ള നീതീകരണത്തിന് അബ്രഹാമും ദാവീദും ഉത്തമദൃഷ്ടാന്തങ്ങളായിരിക്കുന്നു (റോമര്‍ 4:1-24)
മ) അബ്രഹാമിന്റെ വിശ്വാസം അവന് നീതിയായി കണക്കിടപ്പെട്ടു (റോമര്‍ 4:1-8)
യ) പരിച്ഛേദനയാല്‍ മനുഷ്യന്‍ നീതീകരിക്കപ്പെടുന്നില്ല (റോമര്‍ 4:9-12)
ര) നാം നീതീകരിക്കപ്പെട്ടിരിക്കുന്നത് ന്യായപ്രമാണത്താലല്ല, കൃപയാലത്രെയാകുന്നു (റോമര്‍ 4:13-18)
റ) അബ്രഹാമിന്റെ ധൈര്യമേറിയ വിശ്വാസം നമുക്ക് മാതൃക (റോമര്‍ 4:19-25)

ഇ - നീതീകരണം എന്നാല്‍ ദൈവവും മനുഷ്യനുമായുള്ള പുതിയ ബന്ധം എന്നര്‍ത്ഥം (റോമര്‍ 5:1-21)
1. സമാധാനം, പ്രത്യാശ, സ്നേഹം ഇവ വിശ്വാസിയില്‍ വസിക്കുന്നു (റോമര്‍ 5:1-5)
2. പുനരുത്ഥാനം ചെയ്ത ക്രിസ്തു തന്റെ നീതി നമ്മില്‍ നിവര്‍ത്തിക്കുന് (റോമര്‍ 5:6-11)
3. ക്രിസ്തുവിന്റെ കൃപ മരണത്തെയും പാപത്തെയും ന്യായപ്രമാണത്തെയും കീഴടക്കി (റോമര്‍ 5:12-21)

ഉ - ദൈവത്തിന്റെ ശക്തി പാപത്തിന്റെ ശക്തിയില്‍നിന്നും നമ്മെ വിടുവിക്കുന്നു (റോമര്‍ 6:1 - 8:27)
1. വിശ്വാസി പാപത്തിനു തന്നില്‍ത്തന്നെ മരിച്ചവനായി എണ്ണുന് (റോമര്‍ 6:1-14)
2. ന്യായപ്രമാണത്തില്‍നിന്നുള്ള സ്വാതന്ത്യ്രം പാപത്തില്‍നിന്നുള്ള സ്വാതന്ത്യ്രത്തെ സുഗമമാക്കുന്നു (റോമര്‍ 6:15-23)

3. ന്യായപ്രമാണത്തില്‍നിന്നുള്ള സ്വാതന്ത്യ്രം ക്രിസ്തുവിന്റെ ശുശ്രൂഷയ്ക്കായുള്ള സ്വാതന്ത്യ്രം നല്കുന് (റോമര്‍ 7:1-6)
4. ന്യായപ്രമാണം പാപം ചെയ്യുവാന്‍ പാപിയെ പ്രേരിപ്പിക്കുന് (റോമര്‍ 7:7-13)
5. ക്രിസ്തുവിനെ കൂടാതെയുള്ള മനുഷ്യന്‍ പാപത്തിന്റെ മുമ്പാകെ പരാജയപ്പെടുന്നു (റോമര്‍ 7:14-25)

6. ക്രിസ്തുവില്‍ മനുഷ്യന്‍ പാപത്തില്‍നിന്നും, മരണത്തില്‍നിന്നും, ശിക്ഷാവിധിയില്‍നിന്നും വിടുവിക്കപ്പെടുന് (റോമര്‍ 8:1-11)
7. പരിശുദ്ധാത്മാധിവാസത്താല്‍ നാം ദൈവത്തിന്റെ മക്കള്‍ ആകുന് (റോമര്‍ 8:12-17)
8. മൂന്ന് നിസ്തുല്യ ഞരക്കങ്ങള് (റോമര്‍ 8:18-27)
ഋ - നമ്മുടെ വിശ്വാസം എന്നേക്കും നിലനില്ക്കുന് (റോമര്‍ 8:28-39)
1. ദൈവത്തിന്റെ രക്ഷാപദ്ധതി വരുവാനുള്ള നമ്മുടെ മഹത്വത്തെ പ്രകീര്‍ത്തിക്കുന് (റോമര്‍ 8:28-30)
2. ഏതു കഷ്ടങ്ങളുടെ നടുവിലും ക്രിസ്തുവിന്റെ സത്യം ദൈവത്തോടുള്ള നമ്മുടെ കൂട്ടായ്മയ്ക്ക് ഉറപ്പുനല്കുന് (റോമര്‍ 8:31-39)

ഭാഗം രണ്ട് - ദൈവജനമായ യിസ്രായേലിന്റെ കാഠിന്യത്തിനു ശേഷവും ദൈവത്തിന്റെ നീതിക്ക് മാറ്റംവരുന്നില്ല (റോമര്‍ 9:1 - 11:36)
1. നഷ്ടപ്പെട്ടവരായ തന്റെ ജനത്തെക്കുറിച്ച് പൌലോസ് ഉല്‍ക്കണ്ഠപ്പെടുന്നു (റോമര്‍ 9:1-3)
2. തെരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ആത്മിക പദവികള് (റോമര്‍ 9:4-5)
3. യിസ്രായേല്യരില്‍ ഭൂരിഭാഗവും ദൈവത്തിനു വിരോധികളെങ്കിലും ദൈവം എപ്പോഴും നീതിമാന്‍ തന്നെ (റോമര്‍ 9:6-29)
മ) വാഗ്ദത്തം അബ്രഹാമിന്റെ സ്വാഭാവിക സന്തതിക്കുള്ളതല്ല (റോമര്‍ 9:6-13)
യ) ദൈവം തനിക്ക് കരുണതോന്നുന്നവനെ തെരഞ്ഞെടുക്കുന്നു; തനിക്ക് മനസ്സുള്ളവനെ അവന്‍ കഠിനനാക്കുന് (റോമര്‍ 9:14-18)
ര) കുശവനും പാത്രവും എന്ന ദൃഷ്ടാന്തം യഹൂദനെയും ക്രിസ്ത്യാനിയെയും സംബന്ധിച്ചുള്ളതാണ് (റോമര്‍ 9:19-29)

4. ന്യായപ്രമാണ ആചരണത്താലല്ല, വിശ്വാസത്താല്‍ മാത്രമത്രെ നീതീകരിക്കപ്പെടുന്നത് (റോമര്‍ 9:30 - 10:21)
മ) യഹൂദന്മാര്‍ വിശ്വാസത്താലുള്ള നീതിയെ അവഗണിച്ചുകൊണ്ട് ന്യായപ്രമാണത്തിന്റെ പ്രവൃത്തിയില്‍ ആശ്രയിക്കുന് (റോമര്‍ 9:30 - 10:3)
യ) മറ്റേതൊരു ജനതയെക്കാളും അധികം യിസ്രായേല്യരോടു കരുണ കാണിച്ചതുകൊണ്ട് അവരുടെ അതിക്രമവും അത്യന്തം വര്‍ദ്ധിച്ചു (റോമര്‍ 10:4-8)
ര) സുവിശേഷത്തിന്റെ സാക്ഷ്യം യിസ്രായേല്‍മക്കളുടെ മദ്ധ്യേ വിളംബരം ചെയ്യേണ്ടതിന്റെ ആത്യന്തികമായ അനിവാര്യത (റോമര്‍ 10:9-15)
റ) യിസ്രായേല്യരുടെ അവിശ്വാസത്തിന് കാരണക്കാര്‍ അവരാണോ? (റോമര്‍ 10:16-21)

5. യിസ്രായേല്‍ജനതയുടെ പ്രത്യാശ (റോമര്‍ 11:1-36)
മ) ഒരു വിശുദ്ധ ശേഷിപ്പ് നിലനില്ക്കുന് (റോമര്‍ 11:1-10)
യ) ജാതികള്‍ക്ക് ലഭ്യമായ രക്ഷ യിസ്രായേല്യരില്‍ അസൂയ ജനിപ്പിക്കുമോ? (റോമര്‍ 11:11-15)
ര) ജാതീയ വിശ്വാസികള്‍ യഹൂദന്മാര്‍ക്കു വിരോധമായി നിഗളിക്കാതിരിക്കേണ്ട തിനുള്ള മുന്നറിയിപ്പ് (റോമര്‍ 11:16-24)
റ) യിസ്രായേല്യരുടെ അന്ത്യനാളുകളിലെ വിടുതലിന്റെയും രക്ഷയുടെയും രഹസ്യം (റോമര്‍ 11:25-32)
ല) അപ്പോസ്തലന്റെ ആരാധന (റോമര്‍ 11:33-36)

ഭാഗം മൂന്ന് - ക്രിസ്തുവിനെ പിന്‍പറ്റുന്നവരുടെ ജീവിതത്തിലൂടെ ദൈവനീതി വെളിപ്പെടുന്നു (റോമര്‍ 12:1 - 15:13)
1. ദൈവത്തിലുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണത്താല്‍ ലഭ്യമാകുന്ന വിശുദ്ധീകരണം (റോമര്‍ 12:1-2)
2. നിഗളിക്കാതെ, നല്കപ്പെട്ട കൃപാവരങ്ങള്‍കൊണ്ടു വിശ്വാസികളുടെ മദ്ധ്യേ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുക (റോമര്‍ 12:3-8)
3. സഹോദരപ്രീതി പഠിക്കുകയും പരിശീലിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത (റോമര്‍ 12:9-16)
4. നിങ്ങളുടെ ശത്രുക്കളെയും എതിരാളികളെയും സ്നേഹിക്കുക (റോമര്‍ 12:17-21)

5. അധികാരികളെ അനുസരിക്കുക (റോമര്‍ 13:1-6)
6. മനുഷ്യരെ സംബന്ധിച്ച കല്പനകളുടെ സംഗ്രഹം (റോമര്‍ 13:7-10)
7. ക്രിസ്തുവിന്റെ മടങ്ങിവരവിനെപ്പറ്റിയുള്ള അറിവിന്റെ പ്രായോഗിക പ്രയോജനം (റോമര്‍ 13:11-14)

8. റോമാസഭയിലെ പ്രത്യേകമായ പ്രശ്നങ്ങള് (റോമര്‍ 14:1-12)
9. അപ്രധാനമായ കാര്യങ്ങള്‍ക്കുവേണ്ടി അയല്‍ക്കാരനെ കോപിപ്പിക്കരുത് (റോമര്‍ 14:13-23)

10. വിശ്വാസത്തില്‍ ശക്തരായവര്‍ അപ്രതീക്ഷിതമായ പ്രശ്നങ്ങളോട് ഏതുവിധം ഏര്‍പ്പെടണ (റോമര്‍ 15:1-5)
11. യഹൂദ വിശ്വാസികളും ജാതീയ വിശ്വാസികളും തമ്മിലുള്ള അഭിപ്രായഭിന്നതകളെ ക്രിസ്തു അതിജീവിച്ചിരിക്കുന് (റോമര്‍ 15:6-13)
മൂന്നാം ഭാഗത്തിന്റെ അനുബന്ധം - പൌലോസിന്റെ സ്വഭാവവിശേഷതയെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് റോമിലെ ആത്മിക നേതൃത്വത്തിന് നല്കുന് (റോമര്‍ 15:14 – 16:27)
1. ഈ ലേഖനം എഴുതുന്നതിനു പൌലോസിനുള്ള യോഗ്യത (റോമര്‍ 15:14-16)
2. പൌലോസിന്റെ ശുശ്രൂഷയുടെ രഹസ്യം (റോമര്‍ 15:17-21)
3. പൌലോസിന്റെ യാത്രയിലെ പ്രതീക്ഷകള്‍ (റോമര്‍ 15:22-33)

4. റോമിലെ സഭയില്‍ പൌലോസിനറിയാവുന്ന വിശുദ്ധന്മാരുടെ പട്ടിക (റോമര്‍ 16:1-9)
5. റോമിലെ സഭയില്‍ പൌലോസിനറിയാവുന്ന വിശുദ്ധന്മാരുടെ പട്ടിക - തുടര്‍ച്ച (റോമര്‍ 16:10-16)
6. വഞ്ചകന്മാര്‍ക്കെതിരെയുള്ള മുന്നറിയിപ് (റോമര്‍ 16:17-20)
7. പൌലോസിന്റെ കൂട്ടുപ്രവര്‍ത്തകരില്‍നിന്നുള്ള വന്ദനങ്ങള്‍ (റോമര്‍ 16:21-24)
8. ലേഖനത്തിന്റെ ഉപസംഹാരത്തോടനുബന്ധിച്ചുള്ള പൌലോസിന്റെ ദൈവസ്തുതി (റോമര്‍ 16:25-27)

www.Waters-of-Life.net

Page last modified on January 21, 2013, at 09:56 AM | powered by PmWiki (pmwiki-2.3.3)